അനാക്രമണ സന്ധിയില്‍ ഒപ്പിട്ട ഉടലുകള്‍
കൈയ്യാമം വച്ച രാത്രികള്‍ ....
മുറ്റത്തെ പൂച്ചട്ടിയില്‍ ചത്ത പൂച്ചക്കുട്ടി
വിരിഞ്ഞു വിരിഞ്ഞു ഇല്ലാതായ പൂക്കളം
നടുങ്ങി ത്തെറിച്ച ഒരു നക്ഷത്രം മാത്രം നീട്ടി നില്കുന്നു ...
വിസ്ഫോടനങ്ങളുടെ ഒരു ഉടല്മാപിനി.
Saturday, August 28, 2010
Subscribe to:
Post Comments (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
No comments:
Post a Comment